അടൂർ ഗോപാല കൃഷ്ണനെയും യേശുദാസിനെയും തെറി അഭിഷേകം കൊണ്ട് മൂടി വിനായകന്റെ പുതിയ കുറിപ്പ് വൈറൽ

25

സംവിധായകൻ അടൂർ ഗോപാലകൃഷ്ണനയെയും ഗായകൻ യേശുദാസിന്റെയും തെറിയഭിഷേകം കൊണ്ട് മൂടി നടൻ വിനായകന്റെ പുതിയ കുറിപ്പ് വൈറൽ ,പച്ച തെറിയാണ് അദ്ദേഹം പോസ്റ്റിൽ പറയുന്നത്

മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് വിനായകൻ. തുടക്കത്തിൽ ചെറിയ വേഷങ്ങളിലൂടെയാണ് സിനിമയിലേക്ക് വന്നതെങ്കിലും, പിന്നീട് ശക്തമായ കഥാപാത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകശ്രദ്ധ നേടി. സ്വാഭാവികമായ അഭിനയശൈലിയും, ഡയലോഗ് ഡെലിവറിയിലെ വ്യത്യസ്തതയും വിനായകനെ മറ്റ് നടന്മാരിൽ നിന്ന് വേറിട്ട് നിർത്തുന്നു. തൻ്റെ കഥാപാത്രങ്ങൾക്ക് വേണ്ടി അദ്ദേഹം എടുക്കുന്ന കഠിനാധ്വാനം പലപ്പോഴും ചർച്ചയായിട്ടുണ്ട്. പക്ഷെ പലപ്പോഴും സഭ്യമല്ലാത്ത രീതിയില്‍ സംസാരിക്കുക പെരുമാറുക എന്നത് അദ്ദേഹത്തിന്റെ സ്ഥിരം ശൈലിയാണ്. ഇതവന്‍ അത് അല്പം കടന്നു പോയി എന്ന് തന്നെ പറയാം . ഫേസ് ബുക്കില്‍ തെറിയാണ് അദ്ദേഹം സംവിധായകന്‍ അടൂര്‍ അടൂർ ഗോപാലകൃഷ്ണനയെയും ഗായകൻ യേശുദാസിനെയും കുറിച്ച് കുറിച്ചിരിക്കുന്നത്.

READ NOW  എന്നെ കണ്ടാൽ കാവ്യയേച്ചിയെ പോലെ ഉണ്ടെന്നു പലരും പറയുന്നു.. കാവ്യാമാധവനെ പോലെ ഉണ്ടെന്നുപറയുന്നവരോടും കാവ്യാമാധവനെക്കാൾ സുന്ദരിയാന്നെന്നു പറയുന്നവരോടും അനു സിത്താരക്ക് പറയാനുള്ളത് ഇതാണ്

 

ADVERTISEMENTS

വിനായകന്റെ കുറിപ്പ് ഇങ്ങനെ

അടൂർ ഗോപാലകൃഷ്ണൻ ഉണ്ണിത്താനും
യേശുദാസും
ഒറ്റ സെറ്റപ്പാണ്.
ക##@ഴപ്പാണ്
ഇവരുടെ തീറ്റ.
സ്വന്തം മകൻ്റെ ഭാര്യ
ജീൻസിട്ടു വന്നു കുനിഞ്ഞു നിൽക്കുമ്പോൾ അ#@#ണ്ടി പൊങ്ങുന്നു എന്നു വിളിച്ചു പറഞ്ഞ മര#പ്പ##ട്ടിയാണ് ഗാനഗന്ധർവ്വൻ
എന്നു പറയുന്ന ഈ പു#2ണ്ടൻ.
അതേ ക#ഴപ്പനാണ് അടൂർ എന്ന പുണ്ടനും.
അടൂരിൻ്റെ
ലോക സിനിമ
വെറും മൈ##രാണ്,
പ്രേമം
എന്നു പറഞ്ഞു
ക##ഴപ്പു
കാണിക്കുന്ന
ലോകോത്തര
മൈ##രാണ്.
ചാലയിലെ ചുമട്ടുകാരൻ ജീവിതം കാണും. ഇവനൊക്കെ കുനിഞ്ഞിരുന്ന് സ്വന്തം കു##ണ്ണ കാണും.
സ്വന്തം കു###ണ്ണ##യാണ് ഇവൻ്റെയൊക്കെ ലോകം.
ഇവനൊക്കെ
കാണുന്നതും
കേൾക്കുന്നതും
പറയുന്നതും
തിന്നുന്നതും
അറിയുന്നതും
തൂ##റുന്നതും
കു###ണ്ണ കൊണ്ടാണ്.
അടുരേ നിനക്ക് വാലുണ്ടേലും ഇല്ലേലും വിനായകന് മൈ###രാണ്.

 


 

വിനായകൻ്റെ കരിയർ

 

READ NOW  ഇക്കയുടെ ഏത് കഥാപാത്രം സിനിമയിൽ കണ്ടിട്ടാണ് ഏറ്റവും കൂടുതൽ ചിരിച്ചിട്ടുള്ളത് -ചോദ്യത്തിന് മാമമുക്കോയയുടെ മറുപടി കേട്ടു അന്തം വിട്ടു ജഗദീഷ്

1995-ൽ ‘മാന്ത്രികം’ എന്ന സിനിമയിലൂടെയാണ് വിനായകൻ സിനിമയിൽ എത്തുന്നത്. പിന്നീട് ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ സജീവമായി. പിന്നീട് 2016-ൽ പുറത്തിറങ്ങിയ ‘കമ്മട്ടിപ്പാടം’ എന്ന സിനിമയിലെ ഗംഗ എന്ന കഥാപാത്രം വിനായകൻ്റെ കരിയറിലെ വഴിത്തിരിവായി. ഈ സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് അദ്ദേഹത്തിന് ലഭിച്ചു. ‘ഈ.മ.യൗ’, ‘തൊട്ടപ്പൻ’, ‘ചുരുളി’ തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളും അദ്ദേഹത്തിൻ്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലുകളാണ്. അടുത്തിടെ തമിഴ് സിനിമയിൽ രജനികാന്തിനൊപ്പം ‘ജയിലർ’ എന്ന സിനിമയിൽ വില്ലൻ വേഷം ചെയ്തതും ഏറെ ശ്രദ്ധിക്കപ്പെട്ടു.


 

വിവാദങ്ങളും വിനായകൻ്റെ സ്വഭാവവും

 

സിനിമയിലെ പ്രൊഫഷണൽ ജീവിതം പോലെ തന്നെ വിവാദങ്ങളും വിനായകൻ്റെ കൂടെയുണ്ട്. പലപ്പോഴും അദ്ദേഹത്തിൻ്റെ തുറന്നുപറച്ചിലുകളും, അഭിമുഖങ്ങളിലെ ചില പ്രസ്താവനകളും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ അദ്ദേഹം നടത്തിയ ചില അഭിപ്രായങ്ങൾ കാരണം പലപ്പോഴും സൈബർ ആക്രമണങ്ങൾക്കും ഇരയായിട്ടുണ്ട്. കൂടാതെ, ചില കേസുകളിലും അദ്ദേഹത്തിൻ്റെ പേര് ഉയർന്നു കേട്ടിട്ടുണ്ട്. പൊതുവേദിയിൽ അദ്ദേഹം സംസാരിക്കുന്ന രീതിയും, വ്യക്തിപരമായ നിലപാടുകളും പലപ്പോഴും പലർക്കും വിമർശനങ്ങൾക്ക് കാരണമാകാറുണ്ട്. എന്നാൽ, തൻ്റെ അഭിപ്രായങ്ങളിൽ ഉറച്ചുനിൽക്കുകയും, ആരെയും ഭയക്കാതെ സംസാരിക്കുകയും ചെയ്യുന്നതാണ് വിനായകൻ്റെ ശൈലി. ഈയൊരു സ്വഭാവം തന്നെയാണ് അദ്ദേഹത്തെ മറ്റ് താരങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നത്.

READ NOW  'നെഞ്ചിൽ ആഞ്ഞടിച്ച് അയാൾ ഓടിപ്പോയി, തരിച്ച് വിറങ്ങലിച്ച് ഞാൻ നിന്നു'; കുട്ടിക്കാലത്തെ കൊടും ക്രൂരതകൾ തുറന്നുപറഞ്ഞ് പാർവതി
ADVERTISEMENTS