നടിമാർക്കൊപ്പം ഒരു രാത്രി കഴിയണമെങ്കിൽ 3000 ഡോളർ. ഇന്ത്യയിലെ പ്രമുഖ നടിമാരെ ലഭിക്കുന്ന വേശ്യാലയം ഒടുവിൽ സംഭവിച്ചത് -ഞെട്ടിക്കുന്ന വിവരങ്ങൾ

5951

സിനിമ എന്നു പറയുന്നത് ഒരുപാട് വലിയൊരു ലോകമാണ് അവിടെ നല്ല മനുഷ്യരും കെട്ട മനുഷ്യരും ഉണ്ടെന്ന് പറയുന്നതാണ് സത്യം. പല നടിമാരും അടുത്തകാലത്ത് തുറന്നു പറഞ്ഞിട്ടുള്ള കാര്യമാണ് ചിലരൊക്കെ അഡ്ജസ്റ്റ്മെന്റിന് തയ്യാറാണോ എന്ന് ചോദിക്കാറുണ്ട് എന്ന്. അതുപോലെ ഒരു വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് കുറച്ച് വർഷങ്ങൾക്ക് മുൻപ് ചിക്കാഗോ അടിസ്ഥാനമാക്കി ഒരു പെൺവാണിഭ സംഘം പ്രവർത്തിച്ചിരുന്നു. ഇതിന്റെ തലപ്പത്തിരുന്നത് ആവട്ടെ ഒരു തെലുങ്ക് നിർമ്മാതാവും ഭാര്യയും ആയിരുന്നു. ഇവർ പ്രധാനമായും ഫോക്കസ് ചെയ്തിരുന്നത് ഇന്ത്യൻ നടിമാരെ ആയിരുന്നു. ഇന്ത്യൻ നടിമാരെ പെൺവാണിഭം നടത്തി നല്ലൊരു തുക തന്നെ ഇവര് ഉണ്ടാക്കിയെന്ന് പറയുന്നതാണ് സത്യം

പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന ചില വിവരങ്ങൾ ആയിരുന്നു. തെലുങ്ക് നിർമ്മാതാവായ കിഷൻ മോദുഗുമൊദി അയാളുടെ ഭാര്യയായ ചന്ദ്രകലാപൂർണ്ണിമ എന്നിവർ ചേർന്നായിരുന്നു ഇത്രയും നീചമായ ഒരു പ്രവർത്തി ചെയ്തിരുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ പല മുൻനിര നടിമാരെയും ഇവർ ഇതിൽ ഇരകളാക്കി എന്നാണ് പറയപ്പെടുന്നത് തന്നെ. ചില പ്രമുഖ നടിമാർ തങ്ങൾക്ക് ഉണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ച് മാധ്യമങ്ങളോട് അടക്കം തുറന്നുപറയുകയും ചെയ്തിട്ടുണ്ട്

ADVERTISEMENTS
   
READ NOW  കീർത്തിക്ക് മകളുടെ പ്രായമല്ലേ ഉള്ളു എന്തിനാണ് ഇങ്ങനെ കാമം കാണിക്കുന്നത് - മെഗാസ്റ്റാർ ചിരഞ്ജീവിയുടെ വാക്കുകളെ വിമർശിച്ചു ശ്രീറെഡ്ഢി

നടിമാരെ ഇവർ പൊതുവേ താമസിപ്പിച്ചത് പഴയ ഹോട്ടലുകളിലും ഒറ്റപ്പെട്ട വീടുകളിലും ആയിരുന്നു. പിന്നീടാണ് നടിമാരെ ശാരീരിക ബന്ധത്തിലേക്ക് നിർബന്ധിക്കുന്നത്. പല പ്രമുഖരുമായും ശാരീരിക ബന്ധത്തിൽ ഏർപ്പെടാനാണ് ഇവർ നിർബന്ധിക്കാറുള്ളത് മാത്രമല്ല, ഇവരുടെ അശ്ലീല ചിത്രങ്ങൾ ഇവർ പകർത്തുകയും ചെയ്യും. ഈ ചിത്രങ്ങൾ കാണിച്ചാണ് നിർമ്മാതാവും ഭാര്യയും ഇന്ത്യൻ നടിമാരെ ബ്ലാക്ക്മെയിൽ ചെയ്യുന്നത്.

സിനിമയിൽ നല്ല പേരിൽ നിൽക്കുന്ന ഒരു നടി ആണെങ്കിൽ അവരുടെ കരിയർ നശിക്കാൻ മറ്റൊന്നും വേണ്ട. ഈ ചിത്രങ്ങൾ മാധ്യമങ്ങൾക്ക് നൽകുകയാണെങ്കിൽ കരിയർ നഷ്ടപ്പെടും എന്ന് മനസ്സിലാക്കിയ നടിമാർ ഇവർ പറയുന്നത് എന്തും കേൾക്കാൻ സമ്മതിക്കുകയാണ് ചെയ്യുന്നത്.

2018ലാണ് ഈ സംഘം വലയിൽ ആവുന്നത്. അതിന് കാരണമോ തെലുങ്ക് സിനിമയിലെ ഒരു യുവനടിയെ വിൽക്കാൻ ശ്രമിച്ചതിന്റെ ഭാഗമായിട്ട്. നടിമാർക്ക് നല്ല മാർക്കറ്റ് ആണ് പെൺവാണിഭ മേഖലയിൽ ലഭിക്കാറുള്ളത്. ഒരു തവണത്തേക് 3000 ഡോളർ ഒക്കെയാണ് പലപ്പോഴും പല വിഐപികളിൽ നിന്നും ഇവർ ഈടാക്കാറുള്ളത്. അങ്ങനെ ഇവർ സമ്പാദിച്ചത് 6 ലക്ഷത്തോളം ഡോളര്‍ . ഇന്ത്യൻ സിനിമ ലോകത്തെ തന്നെ പല പ്രമുഖ നടിമാരും ഇവരുടെ ഈ ഒരു തട്ടിപ്പിന് ഇരയായിട്ടുണ്ട് എന്നാണ് പറയുന്നത്.

READ NOW  എൻ്റെ കണ്മുന്നിൽ വച്ച് അവൻ ആ കൊച്ചു പെൺകുട്ടിയുടെ ശരീരത്തിൽ കയറി പിടിച്ചു - ഞെട്ടിപ്പിക്കുന്ന അനുഭവം പറഞ്ഞു സായി പല്ലവി- കമെന്റുകളിൽ സമാന അനുഭവവുമായി സ്ത്രീകൾ.

അമേരിക്കയിലെ ചിക്കഗോസ്തനായി ആയിരുന്നു ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത് നിരവധി നടിമാരെ ഇവര്‍ ബി1,ബി 2 വിസയിലൂടെ ഇതിനായി അമേരിക്കയില്‍ എത്തിച്ചിട്ടുണ്ട് എന്ന് കോടതിയില്‍ പോലിസ് സമര്‍പ്പിച്ച രേഖകള്‍ പറയുന്നു. എഴുപതോളം കോണ്ടം ഇവരുടെ ഫ്ലാറ്റില്‍ നിന്നും പോലിസ് അന്ന് കണ്ടെടുത്തിരുന്നു. അഞ്ചോളം മുന്‍നിര നടിമാരെ ഇതിനായി ഇവര്‍ അമേരിക്കയില്‍ എത്തിച്ചു ഉപയോഗിച്ചിരുന്നു അത്ടൊപ്പം അവരെ വച്ച് സെക്സ് നായി പരസ്യവും ചെയ്തിരുന്നു. മിക്കവരെയും ചതിയിലൂടെയും മറ്റുമായിരുന്നു ഇവര്‍ കൊണ്ട് വന്നിരുന്നത്.

ഇയ്തിനായി ഇവര്‍ പെണ്‍കുട്ടികള്‍ക്ക് എയര്‍ ടിക്കെട്ടുകളും ഹോട്ടല്‍ റൂമുകളും ബുക്ക്‌ ചെയ്തതിന്റെ രേഖകളും അമേരിക്കന്‍ ഏജെന്സികള്‍ കണ്ടെത്തിയിരുന്നു .

തെലുങ്കിലെ മുൻ നിര നടിമാരായ ശ്രീ റെഡ്ഢി ,സഞ്ജന അനസൂയ ,ശ്രേഷ്ട എന്നീ നടിമാർ ഈ സെക്സ് റാക്കെറ്റ് തങ്ങളെയും അവരുടെ റാക്കെറ്റിൽ ഉൾപ്പെടുത്താനായി സമീപിച്ചിരുന്നു എന്നും എന്ന് തുറന്നു പറഞ്ഞിരുന്നു.

READ NOW  കൊലപാതക കേസിൽ അറസ്റ്റിലായ നടൻ ദർശനെതിരെ നടി ദിവ്യ സ്പന്ദനയുടെ പോസ്റ്റ് വൈറൽ

മൊദുഗുമുടി തന്റെ ഭാര്യ ചന്ദ്രകലയ്‌ക്കൊപ്പം ഓരോ പെൺകുട്ടിയെയും ഉപയോഗിച്ചു നടത്തിയ ലൈംഗികാതിക്രമങ്ങളുടെ വിശദമായ ലെഡ്ജറുകൾ സൂക്ഷിച്ചിരുന്നു, അവ എവിടെയാണ് സംഭവിച്ചത്, അവർ എത്രമാത്രം ശേഖരിച്ചു എന്നതുൾപ്പെടെ.

ഫെബ്രുവരിയിൽ വെസ്റ്റ് ബെൽഡൻ അവന്യൂവിലെ 5700 ബ്ലോക്കിലുള്ള മൊഡുഗുമുദിസിന്റെ അപ്പാർട്ട്‌മെന്റിൽ ഫെഡറൽ ഏജന്റുമാർ ലെഡ്ജറുകൾ കണ്ടെത്തി.

ജൂൺ 18 ന് പിടിഐയുടെ റിപ്പോർട്ട് അനുസരിച്ച്, ദമ്പതികൾക്കെതിരെ ചിക്കാഗോയിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിൽ 42 പേജുള്ള ക്രിമിനൽ പരാതി ഫയൽ ചെയ്തു. നാട്ടിൽ വെച്ച് താൻ ചെയ്ത കാര്യങ്ങളെക്കുറിച്ച് നിയമപാലകരോട് സത്യം പറഞ്ഞാൽ ഒരു നടിയുടെയും കുടുംബത്തിന്റെയും ജീവന് മൊദുഗുമുടി ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു.

കുറ്റാരോപണത്തിൽ ഇരയായ എ എന്ന് മാത്രം പേരുള്ള യുവതിയോട് മൊദുഗുമുടി പറഞ്ഞു, “അവൾ വലിയ നടിയൊന്നുമല്ലാത്തതിനാൽ തന്നെക്കുറിച്ച് പോലീസിനോട് സംസാരിച്ചാൽ തനിക്കൊന്നും പറ്റില്ല എന്നും അയാൾ പറഞ്ഞതായി ,” പരാതിയിൽ പറയുന്നു. “(അവൻ) അവളുടെ കുടുംബത്തിന്റെ പേരും വിലാസവും ഉള്ള അവളുടെ പാസ്‌പോർട്ടിന്റെ ഒരു പകർപ്പ് തന്റെ പക്കലുണ്ടെന്നും പറഞ്ഞു.അയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു

ADVERTISEMENTS